1 യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ;

2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ;

3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;

4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;

5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും

6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും

7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;

8 അവൻ തന്റെ നിയമത്തെ എന്നേക്കും

9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും

10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും

11 നിന്റെ അവകാശത്തിന്റെ ഓഹരിയായി

12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും

13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും

14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;

15 എന്റെ അഭിഷിക്തന്മാരെ തൊടരുതു,

16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി;

17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു;

18 യഹോവയുടെ വചനം നിവൃത്തിയാകയും

19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും

20 രാജാവു ആളയച്ചു അവനെ വിടുവിച്ചു;

21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും

22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും

23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു;

24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും

25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും

26 അവൻ തന്റെ ദാസനായ മോശെയെയും

27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും

28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി;

29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി,

30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.

31 അവൻ കല്പിച്ചപ്പോൾ നായീച്ചയും

32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും

33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;

34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.

36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും

37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു;

38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു;

39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു;

40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;

41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;

42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.

43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും

44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും

45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു;