1 യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

2 യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും?

3 ന്യായത്തെ പ്രമാണിക്കുന്നവരും

4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും

5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു,

6 ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;

7 ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും

8 എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു

9 അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി;

10 അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു;

11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;

12 അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു;

13 എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;

14 മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു;

15 അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു;

16 പാളയത്തിൽവെച്ചു അവർ മോശെയോടും

17 ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി;

18 അവരുടെ കൂട്ടത്തിൽ തീ കത്തി;

19 അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;

20 ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ

21 മിസ്രയീമിൽ വലിയ കാര്യങ്ങളും

22 ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി

23 ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു;

24 അവർ മനോഹരദേശത്തെ നിരസിച്ചു;

25 അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു;

26 അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും

27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും

28 അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു;

29 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;

30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി;

31 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.

32 മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;

33 അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു

34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ

35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.

36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു;

37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും

38 അവർ കുറ്റമില്ലാത്ത രക്തം,

39 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു,

40 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;

41 അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു;

42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;

43 പലപ്പോഴും അവൻ അവരെ വിടുവിച്ചു;

44 എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ

45 അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു;

46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം

47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;