1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു;

3 അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു;

4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം

6 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;

7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി;

8 മലകൾ പൊങ്ങി, താഴ്‌വരകൾ താണു -

9 ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു

10 അവൻ ഉറവുകളെ താഴ്‌വരകളിലേക്കു ഒഴുക്കുന്നു;

11 അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;

12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും

13 അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു;

14 അവൻ മൃഗങ്ങൾക്കു പുല്ലും

15 അവൻ ഭൂമിയിൽനിന്നു ആഹാരവും

16 യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു;

17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;

18 ഉയർന്നമലകൾ കാട്ടാടുകൾക്കും

19 അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു;

20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;

21 ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു;

22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;

23 മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു;

24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!

25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!

26 അതിൽ കപ്പലുകൾ ഓടുന്നു;

27 തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു

28 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു

29 തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;

30 നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;

31 യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ;

32 അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു;

33 എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും;

34 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ;

35 പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ;