1 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ

2 നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;

3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക;

4 നിന്റെ കണ്ണിന്നു ഉറക്കവും

5 മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും

6 മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;

7 അതിന്നു നായകനും മേൽവിചാരകനും

8 വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു;

9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും?

10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;

11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും

12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ

13 അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു;

14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു;

15 അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും;

16 ആറു കാര്യം യഹോവ വെറുക്കുന്നു;

17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും

18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും

19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും

20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;

21 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;

22 നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.

23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും

24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും

25 അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു;

26 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും;

27 ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ

28 ഒരുത്തന്നു കാൽ പൊള്ളാതെ

29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ;

30 കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ

31 അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം;

32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;

33 പ്രഹരവും അപമാനവും അവന്നു ലഭിക്കും;

34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു;

35 അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;