1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു

2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും

3 നിന്റെ വിരലിന്മേൽ അവയെ കെട്ടുക;

4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക;

5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും

6 ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ

7 ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു;

8 അവൻ വൈകുന്നേരം, സന്ധ്യാസമയത്തു,

9 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു,

10 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും

11 അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു;

12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;

13 അവൾ അവനെ പിടിച്ചു ചുംബിച്ചു,

14 എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;

15 അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു

16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും

17 മൂറും അകിലും ലവംഗവുംകൊണ്ടു

18 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം;

19 പുരുഷൻ വീട്ടിൽ ഇല്ല;

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു;

21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു

22 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

23 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ

24 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;

25 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു;

26 അവൾ വീഴിച്ച ഹതന്മാർ അനേകർ;

27 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു;