1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും

2 ജ്ഞാനത്തെ ശ്രദ്ധിച്ചു

3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;

4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും

5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;

6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം

7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;

8 നിന്റെ വഴിയെ അവളോടു അകറ്റുക;

9 നിന്റെ യൌവനശക്തി അന്യന്മാർക്കും

10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു;

11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു

12 അയ്യോ! ഞാൻ പ്രബോധനം വെറുക്കയും

13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല;

14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ

15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും

16 നിന്റെ ഉറവുകൾ വെളിയിലേക്കും

17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല

18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;

19 കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ

20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും

21 മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;

22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും;

23 പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;