1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു

2 ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;

3 ഞാൻ എന്റെ അപ്പന്നു മകനും

4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:

5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;

6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;

7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;

8 അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;

9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;

10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;

11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;

12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;

13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;

14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;

15 അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;

16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;

17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;

18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;

19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;

20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;

21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;

22 അവയെ കിട്ടുന്നവർക്കു അവ ജീവനും

23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;

24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;

25 നിന്റെ കണ്ണു നേരെ നോക്കട്ടെ;

26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;