1 മകനേ, എന്റെ ഉപദേശം മറക്കരുതു;

2 അവ ദീർഘായുസ്സും ജീവകാലവും

3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;

4 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ

5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;

6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;

7 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;

8 അതു നിന്റെ നാഭിക്കു ആരോഗ്യവും

9 യഹോവയെ നിന്റെ ധനംകൊണ്ടും

10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;

11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;

12 അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ

13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും

14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും

15 അതു മുത്തുകളിലും വിലയേറിയതു;

16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും

17 അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും

18 അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം;

19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;

20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;

21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;

22 അവ നിനക്കു ജീവനും

23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;

24 നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;

25 പെട്ടെന്നുള്ള പേടിഹേതുവായും

26 യഹോവ നിന്റെ ആശ്രയമായിരിക്കും;

27 നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:

29 കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ,

30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു

31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു;

32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു;

33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു;

34 പരിഹാസികളെ അവൻ പരിഹസിക്കുന്നു;

35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;