1 ദുഷ്ടന്മാരോടു അസൂയപ്പെടരുതു;

2 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു;

3 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു;

4 പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ

5 ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;

6 ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും;

7 ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു;

8 ദോഷം ചെയ്‌വാൻ നിരൂപിക്കുന്നവനെ

9 ഭോഷന്റെ നിരൂപണം പാപം തന്നേ;

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ

11 മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക;

12 ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ

13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ;

14 ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക;

15 ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു;

16 നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും;

17 നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു;

18 യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും

19 ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു;

20 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല;

21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;

22 അവരുടെ ആപത്തു പെട്ടെന്നു വരും;

23 ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.

24 ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ

25 അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും;

26 നേരുള്ള ഉത്തരം പറയുന്നവൻ

27 വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക;

28 കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു;

29 അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും

30 ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും

31 അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും

32 ഞാൻ അതു നോക്കി വിചാരിക്കയും

33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,

34 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും