1 ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ;

2 കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം;

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും

4 വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ

5 രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ

6 രാജസന്നിധിയിൽ വമ്പു കാണിക്കരുതു;

7 നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ

8 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു;

9 നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക;

10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും

11 തക്കസമയത്തു പറഞ്ഞ വാക്കു

12 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ

13 വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവർക്കു

14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ

15 ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു;

16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു;

17 കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു

18 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ

19 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു

20 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ

21 ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക;

22 അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും;

23 വടതിക്കാറ്റു മഴ കൊണ്ടുവരുന്നു;

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ

25 ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും

26 ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ

27 തേൻ ഏറെ കുടിക്കുന്നതു നന്നല്ല;

28 ആത്മസംയമം ഇല്ലാത്ത പുരുഷൻ