1 നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ

2 നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ

3 അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു;

4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു;

5 നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?

6 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു;

7 അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു;

8 നീ തിന്ന കഷണം ഛർദ്ദിച്ചുപോകും;

9 ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു;

10 പണ്ടേയുള്ള അതിർ നീക്കരുതു;

11 അവരുടെ പ്രതികാരകൻ ബലവാനല്ലോ;

12 നിന്റെ ഹൃദയം പ്രബോധനത്തിന്നും

13 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;

14 വടികൊണ്ടു അവനെ അടിക്കുന്നതിനാൽ

15 മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ

16 നിന്റെ അധരം നേർ സംസാരിച്ചാൽ

17 നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു;

18 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;

19 മകനേ, കേട്ടു ജ്ഞാനം പഠിക്ക;

20 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും

21 കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും;

22 നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക;

23 നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു;

24 നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും;

25 നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;

26 മകനേ, നിന്റെ ഹൃദയം എനിക്കു തരിക;

27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും

28 അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;

29 ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം?

30 വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും

31 വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും

32 ഒടുക്കം അതു സർപ്പംപോലെ കടിക്കും;

33 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും;

34 നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും

35 അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല;