1 അനവധിസമ്പത്തിലും സൽകീർത്തിയും

2 ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;

3 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;

4 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം

5 വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു;

6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;

7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;

8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും;

9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;

10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും;

11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു;

12 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു;

13 വെളിയിൽ സിംഹം ഉണ്ടു,

14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;

15 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു;

16 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും

17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക;

18 അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും

19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു

20 നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു

21 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ

22 എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു;

23 യഹോവ അവരുടെ വ്യവഹാരം നടത്തും;

24 കോപശീലനോടു സഖിത്വമരുതു;

25 നീ അവന്റെ വഴികളെ പഠിപ്പാനും

26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും

27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു

28 നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന

29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?