1 രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു;

2 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു;

3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു

4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും

5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു;

6 കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു;

7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു;

8 അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു;

9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ

10 ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു;

11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും;

12 നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു;

13 എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ

14 രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും

15 ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും

16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ

17 ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും;

18 ദുഷ്ടൻ നീതിമാന്നു മറുവിലയാകും;

19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും

20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു;

21 നീതിയും ദയയും പിന്തുടരുന്നവൻ

22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും

23 വായും നാവും സൂക്ഷിക്കുന്നവൻ

24 നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ;

25 മടിയന്റെ കൊതി അവന്നു മരണഹേതു;

26 ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;

27 ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു;

28 കള്ളസ്സാക്ഷി നശിച്ചുപോകും;

29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;

30 യഹോവെക്കെതിരെ ജ്ഞാനവുമില്ല,

31 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;