1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;

2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ

3 ദുഷ്ടനോടുകൂടെ അപമാനവും

4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും

5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു

6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു;

7 മൂഢന്റെ വായ് അവന്നു നാശം;

8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു;

9 വേലയിൽ മടിയനായവൻ

10 യഹോവയുടെ നാമം ബലമുള്ള ഗോപുരം;

11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം;

12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;

13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു

14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും;

15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;

16 മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും;

17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും;

18 ചീട്ടു തർക്കങ്ങളെ തീർക്കയും

19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു;

20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും;

21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു;

22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു;

23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു;

24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും;