1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും

2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും;

3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ;

4 ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു;

5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

6 മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;

7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല;

8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും;

9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു;

10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ

11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;

12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ

13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ

14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;

15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും

16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ

17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;

18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു

19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;

20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;

21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും;

22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു;

23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു

24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;

25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ

26 നീതിമാന്നു പിഴ കല്പിക്കുന്നതും

27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ;

28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും