1 വികടാധരം ഉള്ള മൂഢനെക്കാൾ

2 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല;

3 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു;

4 സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;

5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;

6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു;

7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു;

8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;

9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;

10 സുഖജീവനം ഭോഷന്നു യോഗ്യമല്ല;

11 വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു;

12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം;

13 മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം;

14 ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം;

15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;

16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;

17 എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു;

18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക;

19 മുൻകോപി പിഴ കൊടുക്കേണ്ടിവരും;

20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു

21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു;

22 മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;

23 യഹോവാഭക്തി ജീവഹേതുകമാകുന്നു;

24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;

25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;

26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ

27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ

28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു;

29 പരിഹാസികൾക്കായി ശിക്ഷാവിധിയും