1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?

3 ദൈവം ന്യായം മറിച്ചുകളയുമോ?

4 നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ

5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും

6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ

7 നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും;

8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക;

9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ;

10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും;

11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ?

12 അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ

13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ;

14 അവന്റെ ആശ്രയം അറ്റുപോകും;

15 അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല;

16 വെയിലത്തു അവൻ പച്ചയായിരിക്കുന്നു;

17 അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു;

18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ

19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം;

20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല;

21 അവൻ ഇനിയും നിന്റെ വായിൽ ചിരിയും

22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;