1 മർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ?

2 വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും

3 വ്യർത്ഥമാസങ്ങൾ എനിക്കു അവകാശമായ്‌വന്നു,

4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;

5 എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു.

6 എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു;

7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ;

8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല;

9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ

10 അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല;

11 ആകയാൽ ഞാൻ എന്റെ വായടെക്കയില്ല;

12 നീ എനിക്കു കാവലാക്കേണ്ടതിന്നു

13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;

14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു;

15 ആകയാൽ ഞാൻ ഞെക്കിക്കുലയും

16 ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;

17 മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും

18 അവനെ രാവിലെതോറും സന്ദർശിച്ചു

19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും?

20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു?

21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും