1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!

3 അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.

4 സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;

5 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ?

6 രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ?

7 തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു

8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!

9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!

10 അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു;

11 ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു?

12 എന്റെ ബലം കല്ലിന്റെ ബലമോ?

13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?

14 ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;

15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;

16 നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു;

17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;

18 സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;

19 തേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു;

20 പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു;

21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി

22 എനിക്കു കൊണ്ടുവന്നു തരുവിൻ;

23 വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ;

24 എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം;

25 നേരുള്ള വാക്കുകൾക്കു എത്ര ബലം!

26 വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ?

27 അനാഥന്നു നിങ്ങൾ ചീട്ടിടുന്നു;

28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ;

29 ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു.

30 എന്റെ നാവിൽ അനീതിയുണ്ടോ?