1 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?

2 നീരസം ഭോഷനെ കൊല്ലുന്നു;

3 മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു

4 അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;

5 അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;

6 അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;

7 തീപ്പൊരി ഉയരെ പറക്കുംപോലെ

8 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;

9 അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും

10 അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;

11 അവൻ താണവരെ ഉയർത്തുന്നു;

12 അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;

13 അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു;

14 പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു;

15 അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും

16 അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;

17 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

18 അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;

19 ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;

20 ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും

21 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;

22 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;

23 വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;

24 നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും;

25 നിന്റെ സന്താനം അസംഖ്യമെന്നും

26 തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ

27 ഞങ്ങൾ അതു ആരാഞ്ഞുനോക്കി,