1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?

3 നീ പലരേയും ഉപദേശിച്ചു

4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി

5 ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;

6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?

7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ?

8 ഞാൻ കണ്ടേടത്തോളം അന്യായം

9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;

10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും

11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;

12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;

13 മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം

14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.

15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു

16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;

17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?

18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;

19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു

20 ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;

21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു