1 അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.

2 ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:

3 ഞാൻ ജനിച്ച ദിവസവും

4 ആ നാൾ ഇരുണ്ടുപോകട്ടെ;

5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;

6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;

7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;

8 മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായി

9 അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ;

10 അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ;

11 ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു?

12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു?

13 ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;

14 തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത

15 കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

16 അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും

17 അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;

18 അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു;

19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ;

20 അരിഷ്ടനു പ്രകാശവും

21 അവർ മരണത്തിന്നായി കാത്തിരിക്കുന്നു,

22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

23 വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും

24 ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു;

25 ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു;

26 ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;