1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?

3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?

5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.

6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:

7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;

8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?

9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?

10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.

11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;

12 ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക;

13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;

14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു

15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;

16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും

17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;

18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും

19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;

20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ

21 അതു നീർമരുതിന്റെ ചുവട്ടിലും

22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;

23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;

24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?