1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?

2 അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ?

3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;

4 അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു;

5 കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ?

6 ഞാൻ മരുഭൂമിയെ അതിന്നു വീടും

7 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;

8 മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു;

9 കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ?

10 കാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ?

11 അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ?

12 അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും

13 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;

14 അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു;

15 കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ

16 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;

17 ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി

18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ

19 കുതിരെക്കു നീയോ ശക്തി കൊടുത്തതു?

20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?

21 അതു താഴ്‌വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു.

22 അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു;

23 അതിന്നു എതിരെ ആവനാഴിയും

24 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;

25 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു;

26 നിന്റെ വിവേകത്താലോ പരുന്തു പറക്കയും

27 നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും

28 അതു പാറയിൽ കുടിയേറി രാപാർക്കുന്നു;

29 അവിടെനിന്നു അതു ഇര തിരയുന്നു;

30 അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു.