1 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ?

2 അതിന്റെ മൂക്കിൽ കയറു കോർക്കാമോ?

3 അതു നിന്നോടു ഏറിയ യാചന കഴിക്കുമോ?

4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു

5 പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ?

6 മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ?

7 നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും

8 അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക;

9 അവന്റെ ആശെക്കു ഭംഗംവരുന്നു;

10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;

11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ?

12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും

13 അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ?

14 അതിന്റെ മുഖത്തെ കതകു ആർ തുറക്കും?

15 ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;

16 അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.

17 ഒന്നോടൊന്നു ചേർന്നിരിക്കുന്നു;

18 അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;

19 അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും

20 തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും

21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;

22 അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;

23 അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;

24 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു;

25 അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;

26 വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം;

27 ഇരിമ്പിനെ അതു വൈക്കോൽപോലെയും

28 അസ്ത്രം അതിനെ ഓടിക്കയില്ല;

29 ഗദ അതിന്നു താളടിപോലെ തോന്നുന്നു;

30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;

31 കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു;

32 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;

33 ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല;

34 അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു;