1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും

2 അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു;

3 അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു?

4 അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

5 അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ;

6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു

7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു;

8 അതിന്റെ വേർ നിലത്തു പഴകിയാലും

9 വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും

10 പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു;

11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും

12 മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല;

13 നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും

14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

15 നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും;

16 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;

17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;

18 മലപോലും വീണു പൊടിയുന്നു;

19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും

20 നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു;

21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല;

22 തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;