1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ?

3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും

4 നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

5 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു;

6 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;

7 നീയോ ആദ്യം ജനിച്ച മനുഷ്യൻ?

8 നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ?

9 ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു?

10 ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു;

11 ദൈവത്തിന്റെ ആശ്വാസങ്ങളും

12 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു?

13 നീ ദൈവത്തിന്റെ നേരെ ചീറുകയും

14 മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?

15 തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ;

16 പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി

17 ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക;

18 ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും

19 അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു;

20 ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;

21 ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു;

22 അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല;

23 അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും?

24 കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു;

25 അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി,

26 തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ

27 അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു;

28 അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ

29 അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല;

30 ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല;

31 അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ;

32 അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും;

33 മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും;

34 വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;

35 അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു;