1 എന്റെ കണ്ണു ഇതൊക്കെയും കണ്ടു;

2 നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു;

3 സർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു;

4 നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ;

5 നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം;

6 എന്റെ ന്യായവാദം കേട്ടുകൊൾവിൻ;

7 നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ?

8 അവന്റെ പക്ഷം പിടിക്കുന്നുവോ?

9 അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ?

10 ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ

11 അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?

12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ;

13 നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;

14 ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും

15 അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും;

16 വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല

17 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;

18 ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.

19 എന്നോടു വാദിപ്പാൻ തുനിയുന്നതാർ?

20 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ;

21 നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ;

22 പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും;

23 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?

24 തിരുമുഖം മറെച്ചുകൊള്ളുന്നതും

25 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ?

26 കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു

27 എന്റെ കാൽ നീ ആമത്തിൽ ഇട്ടു;

28 ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും