1 എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു;

2 ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ;

3 പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും

4 മാംസനേത്രങ്ങളോ നിനക്കുള്ളതു?

5 നീ എന്റെ അകൃത്യം അന്വേഷിപ്പാനും

6 നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ?

7 ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു;

8 നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു;

9 നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ;

10 നീ എന്നെ പാലുപോലെ പകർന്നു

11 ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു;

12 ജീവനും കൃപയും നീ എനിക്കു നല്കി;

13 എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു;

14 ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു;

15 ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം;

16 തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും.

17 നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു;

18 നീ എന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു?

19 ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു;

20 എന്റെ ജീവകാലം ചുരുക്കമല്ലയോ?

21 വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ,

22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു