1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ?

3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?

4 എന്റെ ഉപദേശം നിർമ്മലം എന്നും

5 അയ്യോ ദൈവം അരുളിച്ചെയ്കയും

6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ

7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ?

8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും;

9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും

10 അവൻ കടന്നുവന്നു ബന്ധിക്കയും

11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ;

12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും;

13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി

14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;

15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;

16 അതേ, നീ കഷ്ടത മറക്കും;

17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;

18 പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും;

19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;

20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും;