1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും

2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും

3 രാവിലെ നിന്റെ ദയയേയും

4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു;

5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു;

6 മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല;

7 ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും

8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;

10 എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും;

11 എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും

12 നീതിമാൻ പനപോലെ തഴെക്കും;

13 യഹോവയുടെ ആലയത്തിൽ നടുതലയായവർ

14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;

15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.