1 അത്യുന്നതന്റെ മറവിൽ വസിക്കയും

2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും

3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും

4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും;

5 രാത്രിയിലെ ഭയത്തെയും

6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും

7 നിന്റെ വശത്തു ആയിരം പേരും

8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.

9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു;

10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല;

11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു

12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു

13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും;

14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും;

15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും;

16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും;