1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു,

2 സൌന്ദര്യത്തിന്റെ പൂർണ്ണതയായ

3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല;

4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു

5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ

6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ

7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും.

8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല;

9 നിന്റെ വീട്ടിൽനിന്നു കാളയെയോ

10 കാട്ടിലെ സകലമൃഗവും

11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു;

12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല;

13 ഞാൻ കാളകളുടെ മാംസം തിന്നുമോ?

14 ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക;

15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക;

16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു:

17 നീ ശാസനയെ വെറുത്തു

18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു;

19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു;

20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു;

21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ

22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ;

23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;