1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ;

2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.

3 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും;

4 ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും;

5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു

6 അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും

7 സഹോദരൻ ശവക്കുഴി കാണാതെ

8 അവനെ വീണ്ടെടുപ്പാനോ

9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു;

10 ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും

11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും

12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല.

13 ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു;

14 അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു;

15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും;

16 ഒരുത്തൻ ധനവാനായിത്തീർന്നാലും

17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല;

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു;

19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും;

20 മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ