1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

2 എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;

3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;

4 ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി

5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും

8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;

9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;

10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;

11 മക്കളേ, വന്നു എനിക്കു ചെവിതരുവിൻ;

12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു

13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും

14 ദോഷം വിട്ടകന്നു ഗുണം ചെയ്ക;

15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും

16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു

17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,

18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;

19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;

20 അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;

21 അനർത്ഥം ദുഷ്ടനെ കൊല്ലുന്നു;

22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;