1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ;

2 കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

3 അവന്നു പുതിയ പാട്ടു പാടുവിൻ;

4 യഹോവയുടെ വചനം നേരുള്ളതു;

5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

6 യഹോവയുടെ വചനത്താൽ ആകാശവും

7 അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു;

8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;

9 അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു;

10 യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു;

11 യഹോവയുടെ ആലോചന ശാശ്വതമായും

12 യഹോവ ദൈവമായിരിക്കുന്ന ജാതിയും

13 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു;

14 അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു.

15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;

16 സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല;

17 ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു;

18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും

19 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും

20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു;

21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ

22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ