1 യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ;

2 യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ;

3 നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു;

4 വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല;

5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു;

6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും

7 ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു;

8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും

9 പാപികളോടുകൂടെ എന്റെ പ്രാണനെയും

10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു;

11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;

12 എന്റെ കാലടി സമനിലത്തു നില്ക്കുന്നു;