1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;

2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;

3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;

4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;

5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;

6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ;

7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;

8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.

9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;

10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു

11 യഹോവേ, എന്റെ അകൃത്യം വലിയതു;

12 യഹോവാഭക്തനായ പുരുഷൻ ആർ?

13 അവൻ സുഖത്തോടെ വസിക്കും;

14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും;

15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു;

16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;

17 എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;

18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;

19 എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;

20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;

21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;

22 ദൈവമേ, യിസ്രായേലിനെ