1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;

2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി;

3 നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു,

4 അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു;

5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു;

6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു;

7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു;

8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;

9 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും;

10 നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും

11 അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു;

12 നീ അവരെ പുറം കാട്ടുമാറാക്കും;

13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ;