1 യഹോവയെ സ്തുതിപ്പിൻ;

2 യിസ്രായേൽ തന്നേ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ;

3 അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ;

4 യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു;

5 ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ;

6 അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും

7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും

8 എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.

9 അതു അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു.