1 യഹോവയെ സ്തുതിപ്പിൻ;

2 അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;

3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ;

4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും

5 അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ

6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;

7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ,

8 തീയും കല്മഴയും ഹിമവും ആവിയും,

9 പർവ്വതങ്ങളും സകലകുന്നുകളും,

10 മൃഗങ്ങളും സകലകന്നുകാലികളും,

11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,

12 യുവാക്കളും യുവതികളും,

13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;

14 തന്നോടു അടുത്തിരിക്കുന്ന ജനമായി