1 ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;

2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു,

3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി;

4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;

6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;

7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;

8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും;