1 ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു,

2 അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ

3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:

4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?

5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ

6 നിന്നെ ഞാൻ ഓർക്കാതെ പോയാൽ,

7 ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ!

8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,

9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു