1 ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു;

2 അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,

3 അവൾ തന്റെ ദാസികളെ അയച്ചു

4 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;

5 വരുവിൻ, എന്റെ അപ്പം തിന്നുകയും

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!

7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;

8 പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു;

9 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും;

10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും

11 ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;

12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും;

13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;

14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി

15 അവൾ പട്ടണത്തിലെ മേടകളിൽ

16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;

17 മോഷ്ടിച്ച വെള്ളം മധുരവും

18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും