1 ശലോമോന്റെ സദൃശവാക്യങ്ങൾ

2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;

3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;

4 മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു;

5 വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ;

6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;

7 നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു;

8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;

9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;

11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.

12 പക വഴക്കുകൾക്കു കാരണം ആകുന്നു;

13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു;

14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;

15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം;

16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും

17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;

18 പക മറെച്ചുവെക്കുന്നവൻ പൊളിവായൻ;

19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;

20 നീതിമാന്റെ നാവു മേത്തരമായ വെള്ളി;

21 നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;

22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു;

24 ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും;

25 ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;

26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ

27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു;

28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;

29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം;

30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;

31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു;

32 നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;