1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ;

2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?

3 സ്ത്രീകൾക്കു നിന്റെ ബലത്തെയും

4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;

5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും

6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും

7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും

8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;

9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;

10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?

11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;

12 അവൾ തന്റെ ആയുഷ്കാലമൊക്കെയും

13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു

14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;

15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും

16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;

17 അവൾ ബലംകൊണ്ടു അര മുറക്കുകയും

18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;

19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;

20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;

21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;

22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;

23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ

24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;

25 ബലവും മഹിമയും അവളുടെ ഉടുപ്പു;

26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;

27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;

28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;

29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;

30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു;

31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;