1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ;

2 ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ;

3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;

4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ?

5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;

6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു;

7 രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു;

8 വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;

9 ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും

10 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു;

11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

12 തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും

13 അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -

14 എളിയവരെ ഭൂമിയിൽനിന്നും

15 കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു;

16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും

17 അപ്പനെ പരിഹസിക്കയും

18 എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു;

19 ആകാശത്തു കഴുകന്റെ വഴിയും

20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ:

21 മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു;

22 ദാസൻ രാജാവായാൽ അവന്റെ നിമിത്തവും

23 വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും

24 ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും

25 ഉറുമ്പു ബലഹീനജാതി എങ്കിലും

26 കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും

27 വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും

28 പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും

29 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു;

30 മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും

31 നായാട്ടുനായും കോലാട്ടുകൊറ്റനും

32 നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ

33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;