1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;

2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ;

3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;

4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;

5 വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;

7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;

8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;

9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;

11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;

12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;

13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;

14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;

15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;

16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;

17 മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു;

18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;

19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;

22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?

23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;

24 ജ്ഞാനികളുടെ ധനം അവർക്കു കിരീടം;

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;

26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;

27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;

28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;

30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;

33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;

34 നീതി ജാതിയെ ഉയർത്തുന്നു;

35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;