1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;

2 ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;

3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;

4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം;

5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,

6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;

7 ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;

8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;

9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ

10 നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;

11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;

12 ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു;

13 അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;

14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;

15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;

16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;

17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;

18 വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു;

19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;

20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;

21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;

22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;

23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;

24 ഉത്സാഹികളുടെ കൈ അധികാരം നടത്തും;

25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;

26 നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;

27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;

28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു;