1 ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.

2 അവന്റെ നാദത്തിന്റെ മുഴക്കവും

3 അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും

4 അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു;

5 ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു;

6 അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു;

7 താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം

8 കാട്ടുമൃഗം ഒളിവിടത്തു ചെന്നു

9 ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും

10 ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു;

11 അവൻ കാർമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു;

12 അവൻ അവയോടു കല്പിക്കുന്നതൊക്കെയും

13 ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ

14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക;

15 ദൈവം അവെക്കു കല്പന കൊടുക്കുന്നതും

16 മേഘങ്ങളുടെ ആക്കത്തൂക്കവും

17 തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ

18 ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ

19 അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക;

20 എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ?

21 ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല;

22 വടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു;

23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല;

24 അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു;